Friday, December 20, 2013
Friday, December 6, 2013
നെൽസണ്‍ മണ്ടേലയ്ക്ക് സ്നേഹിതന്റെ പ്രണാമം
Saturday, November 23, 2013
മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലേക്ക് ഒരു തുറന്ന അപേക്ഷ.
മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലേക്ക് ഒരു തുറന്ന അപേക്ഷ.
പ്രേഷിതൻ,ഗിൽബർട്ട് കെ. എൽ
"ബ്ലോഗർ" (സ്നേഹിതൻ)
http://alphakaricode.blogspot.com/
e-mail: alphakaricode@gmail.com
ആൽഫാ പ്രിന്റെഴ്സ്
വിമ്പി കോംപ്ലക്സ് , കരിക്കോട്
കൊല്ലം -691005
ഫോണ്‍: 9400808142
സ്വീകർത്താവ് ,
ശ്രീ. ഉമ്മൻ ചാണ്ടി
ബഹു: മുഖ്യമന്ത്രി
കേരളം.
സർ,
ആധാർ നമ്പറിന്റെ കാര്യത്തിൽ ഇങ്ങനെ ജനത്തെ ബുദ്ധിമുട്ടിക്കരുതേ...
LPG ഗ്യാസ് , വിവിധ സ്കോളർഷിപ്പുകൾ, ബാങ്ക് അക്കൗണ്ട് ഓപ്പണിംഗ്, വിദ്യാഭ്യാസ മേഖലയിൽ LKG മുതൽ എല്ലാ തലങ്ങളിലും തുടങ്ങി ആവശ്യത്തിനും അനാവശ്യത്തിനും ആധാർ വേണമെന്ന് നിർബന്ധമാണുപോലും! LPG ഗ്യാസിനു ആധാർ നിർബന്ധിക്കരുതെന്നു മാത്രമേ കോടതി. പറഞ്ഞിട്ടുള്ളൂ. ആധാരില്ലാത്തവർക്ക് ഗ്യാസ് കൊടുക്കണം എന്ന് കോടതി പറഞ്ഞിട്ടില്ലത്രെ.. ആധാറിനായി ജനത്തിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ചത് കേന്ദ്ര സർക്കാർ ആണല്ലോ? . ഇതിന്റെ നടപടികൾ പൂർത്തിയാക്കി യഥാസമയം ജനത്തിന് വിതരണം ചെയ്യേണ്ട ഏജൻസിയും സർക്കാർ തന്നെയല്ലേ ?. പെട്രോളിയം കമ്പനിക്കാരും വിവിധ ബാങ്കുകളും ആധാർ ചോദിച്ചു ജനത്തെയിട്ടു ഓടിക്കുന്നത് അവരുടെ ഒരു ഹോബി ആണെന്ന് ആശ്വസിക്കാം. പക്ഷെ, ഈ ആധാർ യഥാസമയം വിതരണം ചെയ്യേണ്ട സർക്കാർ തന്നെ, സർക്കാരിന്റെ ഗുരുതര വീഴ്ചമൂലം മാത്രം തപാലിലോ ഇ-ആധാർ വഴിയോ ആധാർ കാർഡു ലഭിക്കാത്ത LKG കുട്ടിക്കു മുതൽ ഉപരി പഠനം വരെ സർക്കാർ സ്കൂളിലെ രജിസ്റ്ററിൽ കൊളളിക്കാൻ എന്നു തുടങ്ങി പെൻഷൻ കിട്ടി മാത്രം കഞ്ഞികുടിക്കുന്ന 110 കഴിഞ്ഞ വല്യമ്മച്ചിമാരെവരെ പെൻഷൻ തുടങ്ങി എല്ലാ സർക്കാർ സേവനങ്ങൾക്കും ആധാർ നിർബന്ധിക്കുന്നത് യുക്തിക്ക് നിരക്കാത്ത കാര്യം തന്നെ. തന്മൂലം ആധാർ കിട്ടാത്ത ജനങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം; ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി, ഇതൊക്കെ ആരും കണ്ടില്ലെന്നു നടിക്കുന്നത് മഹാ കഷ്ടം തന്നെ. ഈ എളിയവന്റെ അറിവിലുള്ള ജനങ്ങളിൽ മഹാഭൂരിപക്ഷവും അധാർ എൻട്രോൾമെന്റ് നടത്തിയവരാണ്. ഒന്നല്ല! പലതവണ! ഫലം തഥൈവ! ആധാർ ആവശ്യം മുന്നിൽക്കണ്ട ആരും എൻട്രോൾമെന്റ് എടുക്കാത്തവരില്ല. ആധാർ എൻട്രോൾമെന്റ് നടത്തിയവരുടെ മുഖം, കണ്ണ്, കൈവിരൽ തുടങ്ങി എല്ലാവിവരങ്ങളും എൻട്രോൾമെന്റ് ഡാറ്റയിൽ റിക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.. ആകയാൽ എൻട്രോൾമെന്റ് നടത്തിയ എല്ലാവർക്കും ആധാർ തപാലിലോ ഇ-ആധാർ വഴിയോ ലഭിക്കുന്നതുവരെ എൻട്രോൾമെന്റ് നമ്പർ സ്വീകരിച്ചുകൊണ്ട് എല്ലാവിധ സേവനങ്ങളും ലഭ്യമാക്കണമെന്നും അങ്ങനെ വൃദ്ധജനങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കണമെന്നും വിനയപുരസ്സരം അങ്ങയോടപേക്ഷിക്കുന്നു.
ഇന്ന് നവംബർ 23. നവംബർ 30 അടുക്കുംതോറും ഇവരുടെ ടെൻഷൻ കൂടികൊണ്ടെയിരിക്കുന്നു.
അങ്ങയുടെ ജനസമ്പർക്ക പരിപാടിയിൽ ആധാർ കാർഡു കിട്ടാത്തവരെ കൈ ഉയർത്തിച്ചു ഒരു നിമിഷം മാറ്റി നിർത്തി സംസാരിച്ചാൽ അവരുടെ മാനസിക നില അങ്ങേയ്ക്ക് നേരിട്ട് മനസിലാകും. ആധാർ കിട്ടാത്ത ആയിരക്കണക്കിന് പേർക്കുവേണ്ടി ആധാർ കിട്ടാത്ത അനേകരുടെ മാനസിക നില ദിവസവും നേരിട്ട് മനസിലാക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഇതെഴുതുന്ന ഞാൻ ഒരു കാര്യം വളരെ സന്തോഷത്തോടെ പറഞ്ഞു കൊള്ളട്ടെ. ഇ-ആധാർ കിട്ടിയ ഒരു ഭാഗ്യവാനാണ് ഞാൻ. എങ്കിലും എല്ലാവരും സന്തോഷിക്കട്ടെ എന്ന് മാത്രം ആശിച്ചുകൊണ്ട്,
വലിയ പ്രതീക്ഷയോടെ,
ഗിൽബർട്ട് കെ. എൽ
Thursday, November 21, 2013
Tuesday, November 19, 2013
ആർക്കും ആരെയും കളിയാക്കാം! പക്ഷേ
Tuesday, November 12, 2013
ആധാർ : ഒരു തുറന്ന കത്ത്
ആധാർ : ഒരു തുറന്ന കത്ത്.
സർ,
ആധാർ നമ്പറിന്റെ കാര്യത്തിൽ ഇങ്ങനെ ജനത്തെ ബുദ്ധിമുട്ടിക്കരുതേ...
LPG ഗ്യാസ് , വിവിധ സ്കോളർഷിപ്പുകൾ, ബാങ്ക് അക്കൗണ്ട് ഓപ്പണിംഗ്, വിദ്യാഭ്യാസ മേഖലയിൽ LKG മുതൽ എല്ലാ തലങ്ങളിലും തുടങ്ങി ആവശ്യത്തിനും അനാവശ്യത്തിനും ആധാർ വേണമെന്ന് നിർബന്ധമാണുപോലും! സോറി! LPG ഗ്യാസിനു ആധാർ നിർബന്ധിക്കരുതെന്നു മാത്രം കോടതി. ആധാരില്ലാത്തവർക്ക് ഗ്യാസ് കൊടുക്കണം എന്ന് പറയാതെ കോടതിയുടെ 'അടവ് നയം'! ആധാറിനായി ജനത്തിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ചത് സർക്കാർ. ഇതിന്റെ നടപടികൾ പൂർത്തിയാക്കി യഥാസമയം ജനത്തിന് വിതരണം ചെയ്യേണ്ട ഏജൻസിയും സർക്കാർ. പെട്രോളിയം കമ്പനിക്കാരും വിവിധ ബാങ്കുകളും ആധാർ ചോദിച്ചു ജനത്തെയിട്ടു ഓടിക്കുന്നത് അവരുടെ ഒരു ഹോബി ആണെന്ന് നമുക്ക് ആശ്വസിക്കാം. പക്ഷെ, ഈ ആധാർ യഥാസമയം വിതരണം ചെയ്യേണ്ട സർക്കാർ തന്നെ,സർക്കാരിന്റെ ഗുരുതര വീഴ്ചമൂലം മാത്രം തപാലിലോ ഇ-ആധാർ വഴിയോ ആധാർ കാർഡു ലഭിക്കാത്ത LKG കുട്ടി മുതൽ, സർക്കാർ സ്കൂളിലെ രജിസ്റ്ററിൽ കൊളളിക്കാൻ തുടങ്ങി 'പെട്ടി'യിലേക്ക് കാലും നീട്ടിയിരിക്കുന്ന പെൻഷൻ കിട്ടി മാത്രം കഞ്ഞികുടിക്കുന്ന 100 കഴിഞ്ഞ വല്യമ്മച്ചിമാരെവരെ പെൻഷൻ തുടങ്ങി എല്ലാ സർക്കാർ സേവനങ്ങൾക്കും ആധാർ നിർബന്ധിക്കുന്നത് യുക്തിക്ക് നിരക്കാത്ത കാര്യം തന്നെ. തന്മൂലം ആധാർ കിട്ടാത്ത ജനങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം; ഉറക്കമില്ലായ്മ, ഭക്ഷണത്തോടുള്ള വിരക്തി, ഇതൊക്കെ ആരും കണ്ടില്ലെന്നു നടിക്കുന്നത് മഹാ കഷ്ടം തന്നെ. ഈ എളിയവന്റെ അറിവിലുള്ള ജനങ്ങളിൽ മഹാഭൂരിപക്ഷവും അധാർ എൻട്രോൾമെന്റ് നടത്തിയവരാണ്. ഒന്നല്ല! പലതവണ! ഫലം തഥൈവ! ആധാർ ആവശ്യം മുന്നിൽക്കണ്ട ആരും എൻട്രോൾമെന്റ് എടുക്കാത്തവരില്ല. ആകയാൽ എൻട്രോൾമെന്റ് നടത്തിയ എല്ലാവർക്കും ആധാർ തപാലിലോ ഇ-ആധാർ വഴിയോ ലഭിക്കുന്നതുവരെ എൻട്രോൾമെന്റ് നമ്പർ സ്വീകരിച്ചുകൊണ്ട് എല്ലാവിധ സേവനങ്ങളും ലഭ്യമാക്കണമെന്നും അങ്ങനെ വൃദ്ധജനങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കണമെന്നും രാഷ്‌ട്രപതി മുതൽ സകല പഞ്ചായത്തിലെയും ഗുമസ്തൻ വരെയുള്ള സകല ഉദ്യോഗസ്ഥ വൃന്ദത്തോടും കാലിൽ വീണപേക്ഷിക്കുന്നു.
വലിയ പ്രതീക്ഷയോടെ,
ഏവരുടെയും
സ്നേഹിതൻ
നായയെ കൊന്നതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത് കാടത്തം.
പ്രാണരക്ഷാർഥം മനുഷ്യനു മനുഷ്യനെ കൊല്ലാൻ നിയമമുള്ള നമ്മുടെ രാജ്യത്തു മനുഷ്യന്റെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന, വാഹനങ്ങൾക്ക് തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന, കുട്ടികൾക്കും സ്ത്രീകൾക്കും ഭയകാരണമായ നായയ്ക്ക് മനുഷ്യനുപരി വില കല്പ്പിക്കുന്നത് തെറ്റ് . നായയെ കൊന്നതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത് കാടത്തം.
Wednesday, November 6, 2013
നീതി ന്യായ വ്യവസ്ഥയിലെ കാലവിളംബത്തിനു ഉടൻ അറുതി വരുത്തണം.
നീതി ന്യായ വ്യവസ്ഥയിലെ കാലവിളംബത്തിനു ഉടൻ അറുതി വരുത്തണം.
എസ്.എൻ.സി. ലാവ്ലിൻ കേസിലെ 2 ദശാബ്ദം പിണറായി 'നീണ്ട' കാലയളവ് ,
ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടി 'നീണ്ട' കാലയളവ്,
ഇടമലയാർ കേസിൽ ബാലകൃഷ്ണ പിള്ള 'നീണ്ട' കാലയളവ്,
പാം ഓയിൽ കേസിൽ കെ. കരുണാകരനും മറ്റും 'നീണ്ട' കാലയളവ് ,
കൃത്യമായി തിരിച്ചറിയാമായിരുന്ന വിരലിലെണ്ണാവുന്ന സാക്ഷികളും ഒരു 'പ്രതിയും' മാത്രമടങ്ങിയ ആകാശ പീഡന കേസിൽ പി. ജെ. ജോസഫ് 'നീണ്ട' കാലയളവ്,
സി.ഡി. മുതൽ വിദേശ യാത്രവരെ ദൈർഘ്യമുള്ള കേസിൽ ടോമിൻ തച്ചങ്കരി 'നീളുന്ന' കാലയളവ്,
സിസ്റ്റർ അഭയ കേസിൽ സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ, ഫാദർ ജോസ് പൂത്രിക്കയിൽ എന്നിവർ 'നീളുന്ന' കാലയളവ്...... etc. etc.
മുംബൈ സ്ഫോടന കേസിലെ പ്രതികൾക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം',
ദൽഹി പീഡന കേസിലെ പ്രതികൾക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം',
കേരളത്തിലെ തീവണ്ടി പീഡന കേസിലെ പ്രതിക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം'.....
etc. etc.
ഈ 'ആനുകൂല്യ'ത്തിനുള്ള അർഹതപോലും സമൂഹത്തിൽ ഉന്നത പദവികളിൽ
ഇരിക്കുന്നവർക്ക് ഇല്ലെന്നത് വേദനജകമാണ്.
ആരോപിക്കപെടുന്ന പ്രതി കുറ്റക്കാരനോ നിരപരാധിയോ ആകട്ടെ
വിധി വരുന്നതിനു ജീവപര്യന്തത്തേക്കാൾ നീണ്ട കാലയളവ് എടുക്കുന്നത്
അവരോടു ചെയ്യുന്ന കൊടും ക്രൂരത തന്നെയാണ്.
ദീർഘകാലം പ്രതി എന്ന പേരും പേറി പത്തോ ഇരുപതോ അതിലേറെയോ വർഷം സമൂഹത്തിൽ മാനവും നാണവും ഇല്ലാത്തവനെപ്പോലെ ജീവിച്ചു ഒടുവിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിനെക്കാൾ എത്രയോ ഭേദമാണ് എത്രയും വേഗം ശിക്ഷിക്കപ്പെട്ടു വധിക്കപ്പെടുകയോ ജയിലിൽ കിടക്കുകയോ ചെയ്യുക!
അതിനാൽ നമുക്ക് ഉടൻ വേണം ധാരാളം അധിവേഗ അന്വേഷണ സംവിധാനങ്ങളും ധാരാളം അധിവേഗ കോടതികളും.
ഇനിയെങ്കിലും നീതിസൂര്യൻ എന്നും ഉദിച്ചുനില്ക്കട്ടെ എന്ന് ആശിക്കുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ട് പീഡിപ്പിക്കപ്പെടുന്ന എല്ലാ പ്രതികളുടെയും സ്വന്തം
സ്നേഹിതൻ
എസ്.എൻ.സി. ലാവ്ലിൻ കേസിലെ 2 ദശാബ്ദം പിണറായി 'നീണ്ട' കാലയളവ് ,
ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടി 'നീണ്ട' കാലയളവ്,
ഇടമലയാർ കേസിൽ ബാലകൃഷ്ണ പിള്ള 'നീണ്ട' കാലയളവ്,
പാം ഓയിൽ കേസിൽ കെ. കരുണാകരനും മറ്റും 'നീണ്ട' കാലയളവ് ,
കൃത്യമായി തിരിച്ചറിയാമായിരുന്ന വിരലിലെണ്ണാവുന്ന സാക്ഷികളും ഒരു 'പ്രതിയും' മാത്രമടങ്ങിയ ആകാശ പീഡന കേസിൽ പി. ജെ. ജോസഫ് 'നീണ്ട' കാലയളവ്,
സി.ഡി. മുതൽ വിദേശ യാത്രവരെ ദൈർഘ്യമുള്ള കേസിൽ ടോമിൻ തച്ചങ്കരി 'നീളുന്ന' കാലയളവ്,
സിസ്റ്റർ അഭയ കേസിൽ സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ, ഫാദർ ജോസ് പൂത്രിക്കയിൽ എന്നിവർ 'നീളുന്ന' കാലയളവ്...... etc. etc.
മുംബൈ സ്ഫോടന കേസിലെ പ്രതികൾക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം',
ദൽഹി പീഡന കേസിലെ പ്രതികൾക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം',
കേരളത്തിലെ തീവണ്ടി പീഡന കേസിലെ പ്രതിക്ക് കിട്ടിയ അതിവേഗ വിധിയുടെ 'ആനുകൂല്യം'.....
etc. etc.
ഈ 'ആനുകൂല്യ'ത്തിനുള്ള അർഹതപോലും സമൂഹത്തിൽ ഉന്നത പദവികളിൽ
ഇരിക്കുന്നവർക്ക് ഇല്ലെന്നത് വേദനജകമാണ്.
ആരോപിക്കപെടുന്ന പ്രതി കുറ്റക്കാരനോ നിരപരാധിയോ ആകട്ടെ
വിധി വരുന്നതിനു ജീവപര്യന്തത്തേക്കാൾ നീണ്ട കാലയളവ് എടുക്കുന്നത്
അവരോടു ചെയ്യുന്ന കൊടും ക്രൂരത തന്നെയാണ്.
ദീർഘകാലം പ്രതി എന്ന പേരും പേറി പത്തോ ഇരുപതോ അതിലേറെയോ വർഷം സമൂഹത്തിൽ മാനവും നാണവും ഇല്ലാത്തവനെപ്പോലെ ജീവിച്ചു ഒടുവിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിനെക്കാൾ എത്രയോ ഭേദമാണ് എത്രയും വേഗം ശിക്ഷിക്കപ്പെട്ടു വധിക്കപ്പെടുകയോ ജയിലിൽ കിടക്കുകയോ ചെയ്യുക!
അതിനാൽ നമുക്ക് ഉടൻ വേണം ധാരാളം അധിവേഗ അന്വേഷണ സംവിധാനങ്ങളും ധാരാളം അധിവേഗ കോടതികളും.
ഇനിയെങ്കിലും നീതിസൂര്യൻ എന്നും ഉദിച്ചുനില്ക്കട്ടെ എന്ന് ആശിക്കുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ട് പീഡിപ്പിക്കപ്പെടുന്ന എല്ലാ പ്രതികളുടെയും സ്വന്തം
സ്നേഹിതൻ
Friday, November 1, 2013
e-district പദ്ധതി ഉടൻ നടപ്പിലാക്കണം.
അക്ഷയ സേവനം: അല്‍പ ലാഭം പെരും ചേതം
സൗജന്യ സേവനം ലക്ഷ്യമാക്കി സര്‍കാരിന്റെ ചില പദ്ധതികളുടെ ഓണ്‍ലൈന്‍ രജിസ്റ്റേഷന്‍ അക്ഷയ കേന്ദ്രം വഴി മാത്രം നടത്തുന്നതു അവിടുത്തെ തിരക്കുമൂലം പല ഗുണഭോക്താക്കള്‍ക്കും തൊഴില്‍ നഷ്ടം സംഭവിക്കുന്നു. പ്രതിദിനം 100 മുതല്‍ 600 രൂപവരെ വേലക്കൂലി നഷ്ടപ്പെടുത്തിയാണ് പലരും 'അക്ഷയ' നിരങ്ങുന്നത്. സ്വന്തം കമ്പ്യൂട്ടറും നെറ്റ് കണക്ഷനുംഉള്ളവര്‍ക്കുപോലും സ്വയം ചെയ്യാന്‍ അനുവദിക്കാതെ അക്ഷയ ബുദ്ധിമുട്ട് കേന്രം വഴി ജനത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? ഗുണഭോക്താക്കള്‍ക്ക് വേണമെങ്കില്‍ മാത്രം അക്ഷയകേന്ദ്രം വഴിയോ മറ്റു വഴികളോ തേടുന്നതിനു ഉപകാരപ്പെടുന്ന രീതിയില്‍ ഓപ്പണ്‍ സൈറ്റ് ആക്കിയാല്‍ കാര്യങ്ങള്‍ എത്രയോ ലളിതം. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് ഇമ്മാതിരി വര്‍ഷാ വര്ഷം പുതുക്കിയും ജനത്തിന്റെ ആരോഗ്യം കളയണോ?
അല്പം വിവേകം കാണിച്ചാല്‍ ഒത്തിരി ലാഭങ്ങളുണ്ട്. അതിനു വേണ്ട വിവേകം വേണ്ടവര്‍ക്ക് ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.
സൗജന്യ സേവനം ലക്ഷ്യമാക്കി സര്‍കാരിന്റെ ചില പദ്ധതികളുടെ ഓണ്‍ലൈന്‍ രജിസ്റ്റേഷന്‍ അക്ഷയ കേന്ദ്രം വഴി മാത്രം നടത്തുന്നതു അവിടുത്തെ തിരക്കുമൂലം പല ഗുണഭോക്താക്കള്‍ക്കും തൊഴില്‍ നഷ്ടം സംഭവിക്കുന്നു. പ്രതിദിനം 100 മുതല്‍ 600 രൂപവരെ വേലക്കൂലി നഷ്ടപ്പെടുത്തിയാണ് പലരും 'അക്ഷയ' നിരങ്ങുന്നത്. സ്വന്തം കമ്പ്യൂട്ടറും നെറ്റ് കണക്ഷനുംഉള്ളവര്‍ക്കുപോലും സ്വയം ചെയ്യാന്‍ അനുവദിക്കാതെ അക്ഷയ ബുദ്ധിമുട്ട് കേന്രം വഴി ജനത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ? ഗുണഭോക്താക്കള്‍ക്ക് വേണമെങ്കില്‍ മാത്രം അക്ഷയകേന്ദ്രം വഴിയോ മറ്റു വഴികളോ തേടുന്നതിനു ഉപകാരപ്പെടുന്ന രീതിയില്‍ ഓപ്പണ്‍ സൈറ്റ് ആക്കിയാല്‍ കാര്യങ്ങള്‍ എത്രയോ ലളിതം. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് ഇമ്മാതിരി വര്‍ഷാ വര്ഷം പുതുക്കിയും ജനത്തിന്റെ ആരോഗ്യം കളയണോ?
അല്പം വിവേകം കാണിച്ചാല്‍ ഒത്തിരി ലാഭങ്ങളുണ്ട്. അതിനു വേണ്ട വിവേകം വേണ്ടവര്‍ക്ക് ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.
ശിശുക്കൾ എന്റെ അടുത്തു വരാൻ അനുവദിക്കുവിൻ.അവരെ തടയരുത്.
വത്തിക്കാന്‍ സിറ്റി : കത്തോലിക്കാസഭ വിശ്വാസവര്‍ഷത്തിന്റെ പരിസമാപ്തി ആഘോഷിക്കുന്ന വേളയില്‍ , വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സിംഹാസനത്തില്‍ കയറിയിരുന്ന് ഒരു ചെക്കന്‍ താരമായി.
മാര്‍പാപ്പ പ്രസംഗിക്കുന്ന വേളയിലാണ് ആറുവയസ്സുകാരനായ കാര്‍ലോസ് സ്‌റ്റേജില്‍ എത്തിയത്. അവനെ പിന്തിരിപ്പിക്കാനും ആകര്‍ഷിക്കാനും അവിടെയുണ്ടായിരുന്ന കര്‍ദ്ദിനാള്‍മാര്‍ ശ്രമിച്ചിട്ട് നടന്നില്ല.
പ്രസംഗിച്ചുകൊണ്ടുനിന്ന മാര്‍പാപ്പയെ കാര്‍ലോസ് കെട്ടിപ്പിടിച്ചു. മാര്‍പാപ്പയുടെ കസേരയില്‍ കയറിയിരിക്കാനും അവന്‍ മടിച്ചില്ല. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗം തുടര്‍ന്നു. മാത്രമല്ല, പ്രസംഗവേളയില്‍ സ്‌നേഹവാത്സല്യങ്ങളോടെ ആ കുട്ടിയെ തലോടുകയും ചെയ്തു അദ്ദേഹം.
'കുട്ടികളെ എന്റെയടുക്കല്‍ കൊണ്ടുവരിക, സ്വര്‍ഗരാജ്യത്തിന്റെ അവകാശികള്‍ അവരാണെ'ന്ന് പറഞ്ഞ യേശുക്രിസ്തുവിന്റെ യഥാര്‍ഥ പിന്‍ഗാമി തന്നെയാണ് താനെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് സദസ്സിലിരുന്നവര്‍ ആദരപൂര്‍വ്വം മനസിലാക്കി.
കൊളംബിയയില്‍ ജനിച്ച കാര്‍ലോസ് അനാഥനാണ്. ഇറ്റലിയിലെ ഒരു കുടുംബം കഴിഞ്ഞ വര്‍ഷം അവനെ ദത്തെടുക്കുകയായിരുന്നു. ഇങ്ങനെ സംഭവിക്കുമെന്നേ അറിഞ്ഞിരുന്നില്ലെന്ന്, അവന്റെ വളര്‍ത്തമ്മ പറഞ്ഞു. 'ലോകത്തെ ഏത് കുട്ടിക്ക് കിട്ടുന്നതിലും വലിയ അനുഗ്രഹമാണ് അവന് കിട്ടിയത്' - അവര്‍ പറഞ്ഞു. (ചിത്രങ്ങള്‍ : AP )
Sunday, October 27, 2013
മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടത് ദൗർഭാഗ്യകരം.
മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടത് ദൗർഭാഗ്യകരം.
കേരള ജനത സംയമനം പാലിക്കണം.
ഏവർക്കും ശാന്തിയും സമാധാനവും നേർന്നുകൊണ്ട്
സ്നേഹിതൻ
കേരള ജനത സംയമനം പാലിക്കണം.
ഏവർക്കും ശാന്തിയും സമാധാനവും നേർന്നുകൊണ്ട്
സ്നേഹിതൻ
Tuesday, July 23, 2013
രഹസ്യം എന്ന വാക്കിന് എന്തർത്ഥം?
രഹസ്യം എന്ന വാക്കിന് എന്തർത്ഥം?
ഉത്തരം ആര് പറയും?
ക്ലൂ തരാം. ഒന്നല്ല.. രണ്ടു.. മൂന്നു..
1. ബിജു രാധാകൃഷ്ണൻ മുഖ്യാന്ത്രിയോടു പറഞ്ഞ രഹസ്യം.
2. ശാലുമേനോൻ മജിസ്ട്രടിനോട് പറഞ്ഞ രഹസ്യ മൊഴി
3 . സരിത വക്കീലിനോട് പറഞ്ഞ രഹസ്യ മൊഴി.
ഗുണപാഠം: ഒരിക്കലും ഒരു സുഹൃത്തിനോടുപോലും വിശ്വസിച്ചു ഒരു രഹസ്യവും പറയരുത്. (ദൈവത്തോടും കുമ്പസാരിക്കുന്ന വൈദീകനോടും മുഖ്യ മന്ത്രിയോടും ഒഴികെ.)
Sunday, July 21, 2013
സോളാര് -പുതിയ ധീം തരികിട ധോം ?
മനോരമ 20 - 7- 2013 പേജ് 16 പരസ്യം
സോളാര് -പുതിയ ധീം തരികിട ധോം ?ഇപ്പറയണ 30% ഗവ. സബ്സിഡി 'ജോപ്പന്റെ' ഉറപ്പോ? മുഖ്യ മന്ത്രിയുടെ ഉറപ്പോ? ആര് വ്യക്തമാക്കും?
36 മാസ തവണ വായ്പ ഏതു ബാങ്കുമായുള്ള ടൈ അപ്പ് ആണ്? അതോ ഏതെങ്കിലും ബാങ്ക് മാനേജര്മാരും 'അനു സോളാറു'മായുള്ള അവിശുദ്ധ കൂട്ടുകെട്ട് ആണോ?
മനോരമ ഇതൊക്കെ അന്വേഷിച്ചോ? വിശദമാക്കുമോ?
ഒത്തിരി അവിശ്വസ്തതയോടും
ഒത്തിരി ആശങ്കകളോടെയും
ഏവരുടെയും
സ്വന്തം
സ്നേഹിതൻ
വാല് മാക്രി: മലയാളി = കണ്ടാലും കൊണ്ടാലും പഠിക്കാത്തവനെ മലയാളി എന്നല്ലാതെ എന്ത് വിളിക്കാൻ?
Friday, July 19, 2013
Happy birth day to adhithyan
Happy birth day to adhithyan
Thursday, July 18, 2013
സ്വര്ണ ചിട്ടി: പണ്ടേ ഞാന് പറഞ്ഞില്ലേ തട്ടിപ്പാ തട്ടിപ്പാന്നു.
Sunday, July 7, 2013
ശാലു വിവാദം
പുതിയത് കാണുമ്പോൾ
ഇനി ഒരു തൊണ്ടി മുതലാകേണ്ട , ഏതോ കോടതിമുറ്റതത് കിടന്നു നശിക്കാനുള്ള ഈ കാറിലവസാനമായി യാത്ര ചെയ്യാനുള്ള ശാലുവിന്റെ ആഗ്രഹം സാധിച്ചു കൊടുത്തതിൽ എന്താ തെറ്റ്. മാത്രമല്ല ഇപ്പറയണ മാതിരി അറസ്റ്റ് ഒന്നും കോട്ടയത്തെ വീട്ടില് നടന്നിട്ടുമില്ല. അറസ്റ്റ് രേഖപെടുതിയത് തിരുവനന്തപുരത്ത് എത്തിച്ച ശേഷമായിരുന്നു.
തൊണ്ടി മുതല് പ്രതിയെക്കൊണ്ട് തന്നെ ചുമപ്പിച്ചു കസ്റ്റഡിയിലെടുതതെങ്കില് (?) അതൊരു വല്യ കാര്യമാണ് ട്ടോ...
ഇനി പഴയത് ഒന്ന് കാണാതെ വയ്യാ
Saturday, July 6, 2013
Wednesday, July 3, 2013
Monday, June 17, 2013
പത്ര പരസ്യ തട്ടിപ്പുകൾക്ക് പത്ര ദൃശ്യ മാധ്യമങ്ങളെ പ്രതിയാക്കി കേസെടുക്കാൻ നിയമം വേണം.
പത്ര പരസ്യ തട്ടിപ്പുകൾക്ക് പത്ര ദൃശ്യ മാധ്യമങ്ങളെ പ്രതിയാക്കി കേസെടുക്കാൻ നിയമം വേണം.
പണ്ടത്തെ ആട്-തേക്ക്-മാഞ്ചിയം തട്ടിപ്പ് തുടങ്ങി വടക്കേ ഇന്ത്യയിലെ തുണിമില്ലിൽ വെള്ളം കയറിയതുമൂലം പൂട്ടിയ മില്ലിലെ തുണിത്തരങ്ങൾ 5 ശതമാനം വില മുതൽ വിറ്റഴിക്കുന്ന പരസ്യം വരെ കേരളത്തിലെ എല്ലാ തട്ടിപ്പുകൽക്കും മനോരമ ഉള്പ്പെടെയുള്ള മുൻനിര പത്രങ്ങളാണ് പ്രധാന പ്രതിഎന്ന് ഏതു പൊട്ടനാണ് അറിഞ്ഞുകൂടാത്തത്. ഇവര് അല്പം കരുതലോടെ പരസ്യം സ്വീകരിച്ചാൽ ഈ തട്ടിപ്പുകളൊന്നും ക്ലച്ച് പിടിക്കില്ലെന്നതാണ് സത്യം.
എല്ലാ മുൻനിര പത്രങ്ങളും പരസ്യ ദാദാക്കളുടെ താമസ സ്ഥലത്തെയും സ്ഥാപന സ്ഥലത്തെയും പ്രാദേശിക ഏജന്റിന്റെയോ സ്ഥലത്തെ പഞ്ചായത്ത് മെമ്പറുടെയോ തല്സ്ഥിതി സംബന്ധിച്ച ശുപാർശയോടെ മാത്രം പരസ്യം സ്വീകരിക്കുകയുള്ളൂ എന്ന് വന്നാൽ ചില്ലികാശു തന്നു പത്രം വാങ്ങി വായിക്കുന്ന ലക്ഷോപലക്ഷം വായനക്കാരെ വന്ജിക്കാതിരിക്കാം.
പദ്ധതി പ്രദേശത്ത് ആടിന്റെ പൂട കിടപ്പുണ്ടോ, തറയിൽ തേക്കിന്റെ ഇലയെന്കിലുമുണ്ടോ എന്നും മില്ലിൽ വെള്ളം കയറിയത് മില്ലുടമ അറിഞ്ഞോ എന്നും അതോ ഏതെങ്കിലും തുണിക്കട കൊള്ള യടിച്ചതാണോ എന്നും ഇതിലൂടെ മനസിലാക്കാൻ സാധിക്കും.
ഇപ്പോൾ നടക്കുന്നത് പത്രങ്ങൽ പരസ്യങ്ങളിലൂടെ പണം മുഴുവൻ ഒറിജിനൽ / വ്യാജവത്യാസമില്ലാതെ മുതലാക്കുന്നു. ശേഷം ജനം തട്ടിപ്പ് മനസിലാക്കി സ്ഥാപനം പൂട്ടുമ്പോൾ മാത്രം ഇതേ പത്രങ്ങൾ വക കോരിത്തരിപ്പിക്കുന്ന അതി സാഹസിക അന്വേഷണ പരമ്പര ഇതേ പാവം വായനക്കാരന് ചില്ലിക്കാശിനു വിറ്റും പണമുണ്ടാക്കാനുള്ള ത്വര.
Sunday, June 16, 2013
Monday, April 8, 2013
Sunday, April 7, 2013
Thursday, April 4, 2013
എല്ലാവരും മുട്ടിപ്പായി ദൈവത്തോട് അപേക്ഷിക്കണേ
Wednesday, March 27, 2013
Wednesday, March 13, 2013
നമുക്ക് പുതിയ പാപ്പയെ ലെഭിചിരിക്കുന്നു .
നമുക്ക് പുതിയ പാപ്പയെ ലെഭിചിരിക്കുന്നു .
സ്നേഹിതന്‍റെ പ്രാര്‍ഥനാശംസകള്‍Thursday, February 28, 2013
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പായ്ക്ക് സ്നേഹിതന്‍റെ യാത്രാ മംഗളങ്ങള്‍
ഇന്ന് വിട വാങ്ങുന്ന
പരിശുദ്ധ പിതാവ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പായ്ക്ക്
സ്നേഹിതന്‍റെ യാത്രാ മംഗളങ്ങള്‍ നേരുന്നു. ഒപ്പം പരിശുദ്ധ അമ്മയുടെ ശക്തമായ സംരക്ഷണവും.
പരിശുദ്ധ മറിയമേ, തമ്പുരാന്‍റെ അമ്മേ, പരിശുദ്ധ പിതാവ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പായ്ക്കു വേണ്ടി ഇപ്പോഴും മരണ സമയത്തും അങ്ങേ തിരുക്കുമാരനോട് അപേക്ഷിച്ചുകൊള്ളണമേ. ആമേന്‍
പരിശുദ്ധ പിതാവ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പായ്ക്ക്
സ്നേഹിതന്‍റെ യാത്രാ മംഗളങ്ങള്‍ നേരുന്നു. ഒപ്പം പരിശുദ്ധ അമ്മയുടെ ശക്തമായ സംരക്ഷണവും.
പരിശുദ്ധ മറിയമേ, തമ്പുരാന്‍റെ അമ്മേ, പരിശുദ്ധ പിതാവ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പായ്ക്കു വേണ്ടി ഇപ്പോഴും മരണ സമയത്തും അങ്ങേ തിരുക്കുമാരനോട് അപേക്ഷിച്ചുകൊള്ളണമേ. ആമേന്‍
Tuesday, February 19, 2013
പി എസ് സി എക്സ്പീരിയന്സിന്‍റെ പേരില്‍ ഉദ്യോഗാര്‍ഥികളെ വട്ടം കറക്കുന്നു
പി എസ് സി എക്സ്പീരിയന്സിന്‍റെ പേരില്‍ ഉദ്യോഗാര്‍ഥികളെ വട്ടം കറക്കുന്നു
പി എസ് സി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളില്‍ വിവിധ മേഖലകളില്‍ തൊഴില്‍ പരിചയം രേഖപ്പെടുത്തിയ ഉദ്യോഗാര്‍ഥികളില്‍ വിവിധ തസ്തികകള്‍ക്ക് വേണ്ട തൊഴില്‍ പരിചയം തരം തിരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ക്രമീകരണമില്ലാത്തതിനാല്‍ തൊഴില്‍ പരിചയം ആവശ്യമായ എല്ലാ ഒഴിവുകളിലേക്കും വിവിധ മേഖലകളില്‍ തൊഴില്‍ പരിചയം രേഖപ്പെടുത്തിയ പല ഉദ്യോഗാര്‍ഥികളെയും യോഗ്യരായി കാണിക്കുകയും പലരും അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ സെക്ഷന്‍ കട്ടര്‍ തസ്തികയിലേക്ക് ഡ്രൈവറായി തൊഴില്‍ പരിചയം രേഖപ്പെടുത്തിയ ഒരാളും എല്‍ ഐ സി സര്‍വ്വിസിംഗ് സെന്‍റര്‍ ഓഫീസ് അസിസ്റ്റന്‍റ് ആയി തൊഴില്‍ പരിചയം രേഖപ്പെടുത്തിയ ഒരാളും ഒരുപോലെ യോഗ്യരായി കാണിക്കുകയും രണ്ടുപേരും അപേക്ഷിക്കുകയും ചെയ്തു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഇപ്പോള്‍ പരിചയം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ അറിയിപ്പു ലഭിച്ചിരിക്കുന്നു. ഇവരെ എന്തിനിങ്ങനെ വട്ടം കറക്കുന്നു?
പി എസ് സി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളില്‍ വിവിധ മേഖലകളില്‍ തൊഴില്‍ പരിചയം രേഖപ്പെടുത്തിയ ഉദ്യോഗാര്‍ഥികളില്‍ വിവിധ തസ്തികകള്‍ക്ക് വേണ്ട തൊഴില്‍ പരിചയം തരം തിരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ക്രമീകരണമില്ലാത്തതിനാല്‍ തൊഴില്‍ പരിചയം ആവശ്യമായ എല്ലാ ഒഴിവുകളിലേക്കും വിവിധ മേഖലകളില്‍ തൊഴില്‍ പരിചയം രേഖപ്പെടുത്തിയ പല ഉദ്യോഗാര്‍ഥികളെയും യോഗ്യരായി കാണിക്കുകയും പലരും അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ സെക്ഷന്‍ കട്ടര്‍ തസ്തികയിലേക്ക് ഡ്രൈവറായി തൊഴില്‍ പരിചയം രേഖപ്പെടുത്തിയ ഒരാളും എല്‍ ഐ സി സര്‍വ്വിസിംഗ് സെന്‍റര്‍ ഓഫീസ് അസിസ്റ്റന്‍റ് ആയി തൊഴില്‍ പരിചയം രേഖപ്പെടുത്തിയ ഒരാളും ഒരുപോലെ യോഗ്യരായി കാണിക്കുകയും രണ്ടുപേരും അപേക്ഷിക്കുകയും ചെയ്തു. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഇപ്പോള്‍ പരിചയം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ അറിയിപ്പു ലഭിച്ചിരിക്കുന്നു. ഇവരെ എന്തിനിങ്ങനെ വട്ടം കറക്കുന്നു?
എന്നിട്ടും നാം മലയാളികള്‍ സര്‍വ്വീസ് കസേര ഒഴിയുന്നതും കാത്തൊരിരിപ്പാണേ....
തിരുവനന്തപുരം• കേരളത്തില്‍ 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. പ്രതിവര്‍ഷം 2,35,000 പേര്‍ സംസ്ഥാനത്ത് എത്തുന്നു. 17,500 കോടി രൂപ സംസ്ഥാനത്തിനു പുറത്തേക്ക് ഒഴുകുകയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാല്‍കഷണം:
എന്നിട്ടും നാം മലയാളികള്‍ സര്വ്വീസ്കട്ടില് കസേര ഒഴിയുന്നതും കാത്തൊരിരിപ്പാണേ.... ഇരിപ്പാണേ... ഇരിപ്പാണേ...
അങ്ങനെ പല വീട്ടിലും 55 വയസ്സില്‍ പെന്‍ഷന്‍ ആയവരും 25-35 വയസ്സായാലും ഒരു തൊഴിലും ചെയ്യാത്തവരുംകൂടി കട്ടിലില്‍ കയറി ഒരിരിപ്പാണേ.... ഇരിപ്പാണേ... ഇരിപ്പാണേ...
ഇനി എന്നാണാവോ നമ്മുടെ ഈ തൊഴില്‍ ചെയ്യായ്മയ്ക്ക് ഒരു പരിഹാരമുണ്ടാവുക!?
വാല്‍കഷണം:
എന്നിട്ടും നാം മലയാളികള്‍ സര്‍വ്വീസ്
അങ്ങനെ പല വീട്ടിലും 55 വയസ്സില്‍ പെന്‍ഷന്‍ ആയവരും 25-35 വയസ്സായാലും ഒരു തൊഴിലും ചെയ്യാത്തവരുംകൂടി കട്ടിലില്‍ കയറി ഒരിരിപ്പാണേ.... ഇരിപ്പാണേ... ഇരിപ്പാണേ...
ഇനി എന്നാണാവോ നമ്മുടെ ഈ തൊഴില്‍ ചെയ്യായ്മയ്ക്ക് ഒരു പരിഹാരമുണ്ടാവുക!?
Tuesday, February 5, 2013
സ്ത്രീ പീടനങ്ങളേക്കാള്‍ ക്രൂരമായിരിക്കുന്നു ഈ പുരുഷ പീഡനം.
സൂര്യനെല്ലി കേസ് : പി ജെ കുര്യനെതിരെ പുനരന്വേഷണാവശ്യം തള്ളിക്കളയണം.
അല്ലെങ്കില്‍ അതൊരു പുതിയ കീഴ്വഴക്കത്തിന്‍റെ തുടക്കമാകും. ഭാവിയില്‍ ഒരു പ്രതിക്കും ഒരു കോടതിയില്‍നിന്നും ഒരുകാലത്തും ശാശ്വതമായ നീതി ലെഭിക്കാതെ വരുന്ന സ്ഥിതി സംജാതമാകും. ഏതു നീതിന്യായ വ്യവസ്ഥയിലും ഏതു പ്രതിക്കും തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരവും അവകാശവും ഉണ്ടാകണം. ശ്രീ പി ജെ കുര്യനും ഈ അവസരം നിഷേധിച്ചുകൂടാ. പ്രസ്തുത അവകാശം നേടിയെടുക്കാന്‍ സുപ്രിം കോടതിവരെ പൊരുതി നേടിയ വിടുതല്‍ നിസാരവല്‍ക്കരിക്കുന്നത് കോടതിയലക്ഷ്യം എന്നല്ലാതെ എന്ത് പറയണം? ഈ സ്ഥിതി ആനയെ മാത്രമല്ല ആനപിണ്ടത്തെയും പേടിക്കണമെന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു. കൂലിക്കൊരു പരാതിക്കാരിയോ പരാതിക്കാരനോ കയ്യിലുന്ടെങ്കില്‍ ആരെയും എത്രവര്‍ഷം വേണമെങ്കിലും തലങ്ങും വിലങ്ങും വേട്ടയാടാമെന്നാ യിരിക്കുന്നു. കൂലിക്കൊരു ജഡ്ജു കൂടിയുണ്ടെങ്കില്‍ ക...യ്യാ...മം വ...ച്ചു... കി....ട....ത്തി...യേ....നെ....
ഈ സ്ഥിതി പുതിയ നിയമ നിര്‍മാണം നടത്തിയാണെങ്കില്‍പോലും മറികടക്കണം. അല്ലെങ്കില്‍ രാജ്യം അരക്ഷിതാവസ്ഥയില്‍ എത്തും. തീര്‍ച്ച. കാരണം സ്ത്രീ പീടനങ്ങളേക്കാള്‍ ക്രൂരമായിരിക്കുന്നു ഈ പുരുഷ പീഡനം.
സ്നേഹിതന്‍
അല്ലെങ്കില്‍ അതൊരു പുതിയ കീഴ്വഴക്കത്തിന്‍റെ തുടക്കമാകും. ഭാവിയില്‍ ഒരു പ്രതിക്കും ഒരു കോടതിയില്‍നിന്നും ഒരുകാലത്തും ശാശ്വതമായ നീതി ലെഭിക്കാതെ വരുന്ന സ്ഥിതി സംജാതമാകും. ഏതു നീതിന്യായ വ്യവസ്ഥയിലും ഏതു പ്രതിക്കും തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ അവസരവും അവകാശവും ഉണ്ടാകണം. ശ്രീ പി ജെ കുര്യനും ഈ അവസരം നിഷേധിച്ചുകൂടാ. പ്രസ്തുത അവകാശം നേടിയെടുക്കാന്‍ സുപ്രിം കോടതിവരെ പൊരുതി നേടിയ വിടുതല്‍ നിസാരവല്‍ക്കരിക്കുന്നത് കോടതിയലക്ഷ്യം എന്നല്ലാതെ എന്ത് പറയണം? ഈ സ്ഥിതി ആനയെ മാത്രമല്ല ആനപിണ്ടത്തെയും പേടിക്കണമെന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു. കൂലിക്കൊരു പരാതിക്കാരിയോ പരാതിക്കാരനോ കയ്യിലുന്ടെങ്കില്‍ ആരെയും എത്രവര്‍ഷം വേണമെങ്കിലും തലങ്ങും വിലങ്ങും വേട്ടയാടാമെന്നാ യിരിക്കുന്നു. കൂലിക്കൊരു ജഡ്ജു കൂടിയുണ്ടെങ്കില്‍ ക...യ്യാ...മം വ...ച്ചു... കി....ട....ത്തി...യേ....നെ....
ഈ സ്ഥിതി പുതിയ നിയമ നിര്‍മാണം നടത്തിയാണെങ്കില്‍പോലും മറികടക്കണം. അല്ലെങ്കില്‍ രാജ്യം അരക്ഷിതാവസ്ഥയില്‍ എത്തും. തീര്‍ച്ച. കാരണം സ്ത്രീ പീടനങ്ങളേക്കാള്‍ ക്രൂരമായിരിക്കുന്നു ഈ പുരുഷ പീഡനം.
സ്നേഹിതന്‍
Thursday, January 31, 2013
വി എസ് അച്യുതാനന്ദന്‍റെ "വിശ്വരൂപം" പൂര്‍ണ രൂപത്തില്‍ പ്രദര്‍ശിപ്പിക്കണം.
വി എസ് അച്യുതാനന്ദന്‍റെ വിശ്വരൂപം പൂര്‍ണ രൂപത്തില്‍ പ്രദര്‍ശിപ്പിക്കണം.
ലാവ്‌ലിന്‍ കേസില്‍ വി. എസ് അച്യുതാനന്ദന്‍ സുപ്രീം കോടതി ജഡ്ജുമാരെ കണ്ടു എന്ന പി കരുണാകരന്‍ കമ്മിറ്റിയുടെ ആരോപണം ഞെട്ടിക്കുന്നതും സാധാരണക്കാരന് പരമോന്നത നീതിപീടത്തില്‍ പോലുമുള്ള വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതുമാണ്. ഈ അവസരത്തില്‍ ജഡ്ജിമാരെ കണ്ടു എന്ന ആരോപണം നിഷേധിക്കുന്നതിന് പകരം ജഡ്ജിമാരെ കണ്ടത് ലാവ്ലിന്‍ കേസിനല്ല കവിയൂര്‍-കിളിരൂര്‍ കേസുമായി ബന്ധപ്പെട്ടാണ് എന്നത്രെ വി. എസ് അച്യുതാനന്ദന്‍ പറഞ്ഞത്. ഏതു കേസോ ആകട്ടെ, ഒരു കേസിന്‍റെ വാദി എന്തിനാണ് ജഡ്ജിമാരെ കാണുന്നത്? വാദി തന്‍റെ ശക്തമായ വാദം കോടതിയിലല്ലേ നിരത്തേണ്ടത്. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള ശിക്ഷിക്കപെട്ടത്തില്‍ വി. എസിന്റെ കറുത്ത കരങ്ങള്‍ ഇല്ലെന്നു എങ്ങനെ ഉറപ്പാക്കും. പല ദശവര്‍ഷണളായി ചില കേസുകളില്‍ പൊതുതാല്പര്യ ഹര്ജിക്കാരായി നടക്കുന്ന പലരും ഇത്തരത്തില്‍ 'കുറ്റ'വാദികളാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ആകയാല്‍ ഈ പശ്ചാത്തലത്തില്‍ വി. എസ് അച്യുതാനന്ദന്‍ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ പാമോലിന്‍, കവിയൂര്‍, കിളിരൂര്‍, ഐസ്ക്രീം തുടങ്ങിയവയിലെ അവിഹിത ഇടപെടലുകള്‍ അന്വേഷിക്കുകയും വി എസ് അച്യുതാനന്ദന്‍റെ "വിശ്വരൂപം"പൂര്‍ണ രൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.
ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുതെന്ന അടിസ്ഥാന പ്രമാണം
നമുക്ക് മറക്കാതിരിക്കാം.
കുറ്റം ചെയ്യാതെതന്നെ ശിക്ഷിക്കപ്പെടുകയും ശിക്ഷയുടെ നിഴലില്‍ കഴിയുകയും ചെയ്യുന്നവരുടെ
സ്വന്തം
സ്നേഹിതന്‍
ലാവ്ലിന്‍ കേസില്‍ വി. എസ് അച്യുതാനന്ദന്‍ സുപ്രീം കോടതി ജഡ്ജുമാരെ കണ്ടു എന്ന പി കരുണാകരന്‍ കമ്മിറ്റിയുടെ ആരോപണം ഞെട്ടിക്കുന്നതും സാധാരണക്കാരന് പരമോന്നത നീതിപീടത്തില്‍ പോലുമുള്ള വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതുമാണ്. ഈ അവസരത്തില്‍ ജഡ്ജിമാരെ കണ്ടു എന്ന ആരോപണം നിഷേധിക്കുന്നതിന് പകരം ജഡ്ജിമാരെ കണ്ടത് ലാവ്ലിന്‍ കേസിനല്ല കവിയൂര്‍-കിളിരൂര്‍ കേസുമായി ബന്ധപ്പെട്ടാണ് എന്നത്രെ വി. എസ് അച്യുതാനന്ദന്‍ പറഞ്ഞത്. ഏതു കേസോ ആകട്ടെ, ഒരു കേസിന്‍റെ വാദി എന്തിനാണ് ജഡ്ജിമാരെ കാണുന്നത്? വാദി തന്‍റെ ശക്തമായ വാദം കോടതിയിലല്ലേ നിരത്തേണ്ടത്. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള ശിക്ഷിക്കപെട്ടത്തില്‍ വി. എസിന്റെ കറുത്ത കരങ്ങള്‍ ഇല്ലെന്നു എങ്ങനെ ഉറപ്പാക്കും. പല ദശവര്‍ഷണളായി ചില കേസുകളില്‍ പൊതുതാല്പര്യ ഹര്ജിക്കാരായി നടക്കുന്ന പലരും ഇത്തരത്തില്‍ 'കുറ്റ'വാദികളാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ആകയാല്‍ ഈ പശ്ചാത്തലത്തില്‍ വി. എസ് അച്യുതാനന്ദന്‍ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ പാമോലിന്‍, കവിയൂര്‍, കിളിരൂര്‍, ഐസ്ക്രീം തുടങ്ങിയവയിലെ അവിഹിത ഇടപെടലുകള്‍ അന്വേഷിക്കുകയും വി എസ് അച്യുതാനന്ദന്‍റെ "വിശ്വരൂപം"പൂര്‍ണ രൂപത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.
ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപെടരുതെന്ന അടിസ്ഥാന പ്രമാണം
നമുക്ക് മറക്കാതിരിക്കാം.
കുറ്റം ചെയ്യാതെതന്നെ ശിക്ഷിക്കപ്പെടുകയും ശിക്ഷയുടെ നിഴലില്‍ കഴിയുകയും ചെയ്യുന്നവരുടെ
സ്വന്തം
സ്നേഹിതന്‍
Monday, January 14, 2013
ആ രഹസ്യം സ്നേഹിതന്‍ പറയാം.
കടപ്പാട് : മനോരമ 14 1 13
മാധ്യമങ്ങളേ, പ്ലീസ് സൈലന്‍റ്, (അല്ലെങ്കില്‍ അവരെ സൈലന്‍റ് ആക്കൂ) എങ്കില്‍ നാട് നന്നാകും.അതിനു തെളിവാണ് മുകളില്‍ കാണുന്ന വാര്‍ത്ത. ആ വാര്‍ത്തയ്ക്കു പിന്നിലെ രഹസ്യം സ്നേഹിതന്‍ പറയാം. 2011 തിരുവോണം നാളില്‍ സ്നേഹിതന്‍ ഒരു അടിയന്തിര സന്ദേശം മുഖ്യമന്ത്രിയുടെ വെബ് സൈറ്റിലേക്ക് അയക്കുകയുണ്ടായി. അത് ചുവടെ കൊടുക്കുന്നു.
ഈ കത്ത് മുഖ്യന്‍ കണ്ടിട്ടിണ്ടാകുമോ ആവോ? അറിയില്ല. എങ്കിലും ഒന്ന് ഉറപ്പാണ്. 2011 ക്രിസ്തുമസ് മുതല്‍ 2013 പുതുവല്സരംവരെ ചാനലുകളില്‍ ഈ തല്‍സമയ സംപ്രേക്ഷണം സ്നേഹിതന്‍ കണ്ടിട്ടില്ല. അതെ, ഈ തല്‍സമയ സംപ്രേക്ഷണം നിന്നുകിട്ടിയതുതന്നെയാണ് ഈ കുറവിന്‍റെ അടിസ്ഥാന കാരണം. ആകയാല്‍
മാധ്യമങ്ങളേ, പ്ലീസ് സൈലന്‍റ്, (അല്ലെങ്കില്‍ അവരെ സൈലന്‍റ് ആക്കൂ) എങ്കില്‍ നാട് നന്നാകും. തീര്‍ച്ച.
Friday, January 11, 2013
കള്ള് : കേന്ദ്രമാന്ത്രിയുടെത് ഗുരുതര ആരോപണം
Subscribe to:
Posts (Atom)